 ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയായി എത്തുന്നു.ജിയോ ബേബി സംവിധാനം ചെയ്ത  ചിത്രത്തിലെ നിമിഷ സജയന്‍ അവതരിപ്പിച്ച  കഥാപാത്രത്തെയാണ്  െഎശ്വര്യ അവതരിപ്പിക്കുന്നത്. ജയംകൊണ്ടേന്‍ , സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കണ്ണനാണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായി ആരായിരിക്കുമെന്ന് വ്യക്തമല്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.’’ അഭിനയജീവിതത്തില്‍ മറ്റൊരു മികച്ച കഥാപാത്രം.നല്ല ഒരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ്യമായി.അതിന്റെ സന്തോഷം വലുതാണ്.’’ െഎശ്വര്യ രാജേഷ് പറഞ്ഞു.

തമിഴിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച്‌ ഐശ്വര്യ രാജേഷിന്റെ ജൈത്രയാത്ര തുടരുകയാണ്. കാക്കാമുട്ടൈ എന്ന തമിഴ് ചിത്രം  െഎശ്വര്യയുടെ ജീവിതം മാറ്റി. ദേശീയ പുരസ്കാരം ഉള്‍പ്പടെ രാജ്യാന്തര അംഗീകാരങ്ങള്‍ വരെ കാക്കാമുട്ടൈ വാരിക്കൂട്ടി. വെട്രിമാരനും ധനുഷും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ.മണിരത്നം സിനിമയിലേക്ക് വിളി വന്നതാണ് പിന്നത്തെ കഥ. വിജയ് സേതുപതിയുടെയും വിജയ് ദേവരകൊണ്ടയുടെയും സിനിമകളുടെ ഭാഗമായി. തമിഴ് സിനിമയില്‍  െഎശ്വര്യ ഇപ്പോള്‍സൂപ്പര്‍ നായികയാണ്. ജോമോന്റെ സുവിശേഷങ്ങളിലും സഖാവിലും നമ്മള്‍ െഎശ്വര്യയെ കണ്ടു.
നിമിഷ സജയന്‍ അവതരിപ്പിച്ച പേരില്ലാ കഥാപാത്രത്തെയാണ്  െഎശ്വര്യ അവതരിപ്പിക്കുന്നത്. ജയംകൊണ്ടേന്‍ , സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കണ്ണനാണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായി ആരായിരിക്കുമെന്ന് വ്യക്തമല്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.’’

അഭിനയജീവിതത്തില്‍ മറ്റൊരു മികച്ച കഥാപാത്രം.നല്ല ഒരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ്യമായി.അതിന്റെ സന്തോഷം വലുതാണ്.’’ െഎശ്വര്യ രാജേഷ് പറഞ്ഞു.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച്‌ ഐശ്വര്യ രാജേഷിന്റെ ജൈത്രയാത്ര തുടരുകയാണ്. കാക്കാമുട്ടൈ എന്ന തമിഴ് ചിത്രം  െഎശ്വര്യയുടെ ജീവിതം മാറ്റി. ദേശീയ പുരസ്കാരം ഉള്‍പ്പടെ രാജ്യാന്തര അംഗീകാരങ്ങള്‍ വരെ കാക്കാമുട്ടൈ വാരിക്കൂട്ടി. വെട്രിമാരനും ധനുഷും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ.മണിരത്നം സിനിമയിലേക്ക് വിളി വന്നതാണ് പിന്നത്തെ കഥ. വിജയ് സേതുപതിയുടെയും വിജയ് ദേവരകൊണ്ടയുടെയും സിനിമകളുടെ ഭാഗമായി. തമിഴ് സിനിമയില്‍  െഎശ്വര്യ ഇപ്പോള്‍സൂപ്പര്‍ നായികയാണ്. ജോമോന്റെ സുവിശേഷങ്ങളിലും സഖാവിലും നമ്മള്‍ െഎശ്വര്യയെ കണ്ടു.

‘’ വേദനയും വിജയവും സന്തോഷവും സ് നേഹവും നിറഞ്ഞതാണ് എന്റെ യാത്ര. ചെന്നൈയിലെ സൈദാപ്പേട്ടയില്‍ കാക്കാമുട്ടൈ ഉള്‍പ്പെടുന്ന ചേരി പ്രദേശത്താണ് ജനിച്ചു വളര്‍ന്നത്. ഇപ്പോള്‍ കാക്കാമുട്ടൈ  െഎശ്വര്യ രാജേഷ് എന്ന വിളി കേള്‍ക്കുമ്ബോള്‍ ഒരുപാട് സന്തോഷമുണ്ട്. അഭിനയിച്ച സിനിമയുടെ പേരില്‍ നായിക അറിയപ്പെടുന്നത് ഭാഗ്യമായി കരുതുന്നു. തമിഴ് സിനിമയില്‍ ഇതു ഒരു അപൂര്‍വതയാണ്. ദൈവത്തിന്റെ അനുഗ്രഹം. ജോലിയോട് കാട്ടിയ പ്രതിബദ്ധതയുടെ ഫലം. ഇംഗ്ളീഷ് സംസാരിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍ മത്സരിക്കുന്നിടമാണ് തമിഴ് സിനിമ. അവിടെ തമിഴ് മാത്രം സംസാരിക്കുന്ന ഒാട്ടോയിലും ബസിലും വന്നിറങ്ങുന്ന ചേരിയുടെ നിറവും മണവും മാത്രമുള്ള ഞാന്‍ പലര്‍ക്കും ചിരി ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു.
മൂന്നു ചേട്ടന്‍മാരുടെ ഏക അനുജത്തിയായിരുന്നു ഞാന്‍. അച്ഛനും അമ്മയുമടക്കം ഞങ്ങള്‍ ആറുപേരാണ് ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്നത്. മഴ പെയ്താല്‍ മുറിയില്‍ വെള്ളം കയറും.ഞാനും ചേട്ടന്‍മാരും ചേര്‍ന്ന് മുറം കൊണ്ട് വെള്ളം കോരിക്കളയും. രാത്രി വെള്ളം കയറുന്നതു നോക്കി അമ്മ ഉറങ്ങാതിരിക്കുമായിരുന്നു. എനിക്ക് എട്ടു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. എന്നാല്‍ അച്ഛനില്ലെന്ന തോന്നലുണ്ടാകാതെ അമ്മ ഞങ്ങളെ വളര്‍ത്തി. അതിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു.”” െഎശ്വര്യയുടെ വാക്കുകള്‍.